×

സച്ചിൻ ബിസിനസിൽ ​'ചെറിയകാര്യങ്ങളുടെ വലിയ തമ്പുരാൻ'

നിലവിൽ ട്രൂ ബ്ലൂ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് ഉണ്ട് സച്ചിൻ ടെണ്ടുൽക്കറിന്. അർവിന്ദ് ഫാഷൻ ബ്രാൻഡുമായി സഹകരിച്ച് 2016 മേയിലാണ് സച്ചിൻ ട്രൂ ബ്ലൂവിന് തുടക്കമിട്ടത്.

1983ൽ രമേശൻ, മൂവാറ്റുപുഴയിൽ അരുൺ മക്കൾ ക്രിക്കറ്റിൽ റെക്കാ‌ർഡുകളുടെ തോഴർ

കുട്ടികൾ ബോളെടുക്കുന്നതും എറിയുന്നതുമെല്ലാം കണ്ടപ്പോൾ അരുണിന്റെ ഉള്ള് ചിരിച്ചു. അവർക്ക് ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അന്നേ മനസ്സിലാക്കുകയും ചെയ്തു.

അണ്ടർ വാട്ടർ മെട്രോ ടണൽ മാത്രമല്ല, കൊൽക്കത്തയിലുണ്ട് യാത്രാ അത്ഭുതങ്ങൾ വേറെയും

ഭൂമിക്കടിയിലൂടെ പോകുന്ന മെട്രോട്രെയിനുകൾക്ക് പുറമെ റോഡിന് നടുവിലൂടെയുള്ള റെയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന ചെറുതീവണ്ടിയായ ട്രാം, മഞ്ഞ ടാക്സികാറുകൾ, ആളുകൾ വലിക്കുന്ന റിക്ഷകൾ, രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽവേ ശൃംഖലയായ കൊൽക്കത്ത സബർബൻ റെയിൽവേ, വെള്ളത്തിലൂടെ പോകാൻ ബോട്ടുകൾക്ക് പുറമെ പായവഞ്ചികൾ, വട്ടവഞ്ചികൾ ഇവയൊക്കെ കൊൽക്കത്തയ്ക്കുണ്ട്.

കൊവിഡ് കാലത്തെ പതിനേഴുകാരന്റെ ആശയം ഇന്ന് വിജയകരമായ എക്കോ ഫ്രണ്ട്ലി സംരംഭം

ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉത്പന്നത്തിന് പകരം നിൽക്കുന്നതെന്താകും എന്ന് പല്ല് തേയ്ക്കുമ്പോൾ വന്ന ആലോചന ടൂത്ത്ബ്രഷിലേക്ക് എത്തി. അതിലുള്ള അന്വേഷണം ചെന്നെത്തിയത് പ്രകൃതിയോട് ഇണങ്ങിയുള്ള ബാംബു ടൂത്ത് ബ്രഷിൽ.

200 രൂപ ആദ്യവരുമാനം, ഇപ്പോൾ ഒരു ലക്ഷം! ഷൂ കഴുകി കൃഷ്ണ നേടിയ വിജയം

എന്ത് ബിസിനസ് തുടങ്ങും എന്ന് ചിന്തിച്ചപ്പോഴാണ് തന്റെ ഷൂ റാക്കിലേക്ക് കൃഷ്ണയുടെ കണ്ണ് പതിഞ്ഞത്. വീട്ടുകാർ മുഖം തിരിച്ചെങ്കിലും സുഹൃത്ത് നൽകിയ ധൈര്യം കൈത്തിരിയായി, ഹിദ പിറവിയെടുത്തു

ഡ്രൈവിം​ഗ് അമ്മ മണിയമ്മയുടെ വിജയചരിത്രം

സ്വന്തം ആവശ്യങ്ങൾക്കൊക്കെ സ്കൂട്ടിയെടുത്താണ് യാത്ര. കുടുംബവുമൊത്തുള്ള യാത്രകൾക്ക് ‍കാറിന്റെ ഡ്രൈവിം​ഗ് സീറ്റിലിരിക്കും ഈ അമ്മ.

വീട് ഉണ്ടാക്കാം ട്രെൻഡിനൊപ്പം നീങ്ങാം

വർഷം കഴിയുന്തോറും വർദ്ധിച്ചു വരുന്ന ചൂട് കാരണം ഓരോ മുറിയിലും ഫാനിന് പുറമെ എയർ കണ്ടീഷണർ എന്ന നിലയിലേക്കാണ് കോൺക്രീറ്റ് വീടുകളുടെ പോക്ക്. നിലവിൽ ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സുസ്ഥിര ഭവന നി‌ർമ്മാണത്തിൽ ആർക്കിടെക്ടുകൾ നടത്തുന്നത്.

meews

പല്ല് കാട്ടി ചിരിക്കാൻ 'മന്ദഹാസം'

കൊവിഡ് കാലത്ത് നിറുത്തിയ 'മന്ദഹാസം' പദ്ധതി പുനരാരംഭിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്

ബെൽജിയം ചോക്ലേറ്റിനെ തോൽപ്പിക്കും റാക്കൊഡെല്ല ഫ്രം തൊടുപുഴ

ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിലും നിർമ്മിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളെ പരിചയപ്പെടാം. കുര്യച്ചനും ഔസേപ്പച്ചനും. പേര് കേട്ട് പ്രായമളക്കണ്ട. 30 വയസ് എത്താത്ത രണ്ട് ചെറുപ്പക്കാരാണിവർ. റാക്കൊഡെല്ല എന്ന തങ്ങളുടെ ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥ പറയുന്നു കുര്യച്ചൻ.

ബാഡ്മിന്റൺ പ്രേമികൾ കൂട്ടുകൂടി, വടകരയ്ക്ക് സ്വന്തമായി 'അൾട്ടിമേറ്റ്' അക്കാഡമി

ന​ഗരങ്ങളിലുള്ളവർക്ക് മാത്രമല്ല, ​ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് പോലും ബാഡ്മിന്റൺ എത്തിപ്പിടിക്കാനാവുന്നിടത്താകണം ഒരു സ്ഥാപനം തുടങ്ങേണ്ടതെന്ന് ജംഷീദിന് തോന്നി. ഒടുവിൽ വടകര റെയിൽവേസ്റ്റേഷന് തൊട്ടടുത്ത് സ്ഥലം കണ്ടെത്തി.